കോഴിക്കോട്ട് 37 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 7 പേർ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച 68 പേരിൽ 37 സമ്പര്‍ക്ക രോഗികള്‍ഇതിൽ ഉറവിടമാറിയാത്ത 7 രോഗികളുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്.…

By :  Editor
Update: 2020-07-27 10:03 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച 68 പേരിൽ 37 സമ്പര്‍ക്ക രോഗികള്‍ഇതിൽ ഉറവിടമാറിയാത്ത 7 രോഗികളുമുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്. (മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍, കുറ്റിച്ചിറ 5, സിവില്‍ സ്റ്റേഷന്‍ 3, ബേപ്പൂര്‍ 3, വെള്ളയില്‍ - 1, നടക്കാവ് 1), ഒളവണ്ണ 9, കോടഞ്ചേരി - 1, കൂടരഞ്ഞി - 1, വില്ല്യാപ്പള്ളി - 1, ഓമശ്ശേരി - 2, ചങ്ങരോത്ത് - 1, എടച്ചേരി - 1, കായക്കൊടി - 1, കൊയിലാണ്ടി - 1, മേപ്പയ്യൂര്‍ 2, പുതുപ്പാടി 1, എന്നിവര്‍ക്കും രോഗബാധയുണ്ടായി.
ഉറവിടം വ്യക്തമല്ലാത്ത ഏഴു പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്. പുതിയങ്ങാടി - സ്ത്രീ (30),വെള്ളയില്‍ പുരുഷന്‍ (44), നടക്കാവ് പുരുഷന്‍ (62),കുറ്റിച്ചിറ പെണ്‍കുട്ടി (16), നല്ലളം പുരുഷന്‍ (19), കോഴിക്കോട് മെഡിക്കല്‍ കോളജ്- പുരുഷന്‍ (78) അഗതി. ഓമശ്ശേരി- 1, പെണ്‍കുട്ടി (5).
ഇതോടെ 633 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 145 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 154 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 174 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്‌എല്‍ടിയിലും 44 പേര്‍ ഫറോക്ക് എഫ്‌എല്‍ടിസി യിലും 98 പേര്‍ എന്‍ഐടി മെഗാ എഫ്‌എല്‍ടിയിലും 8 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്.
ഇതുകൂടാതെ ഒന്‍പത് മലപ്പുറം സ്വദേശികളും, രണ്ടു തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്‌എല്‍ടിസിയിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Tags:    

Similar News