
തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.എ ബേബി
October 31, 2020കോഴിക്കോട്: കേരളത്തിലെ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.
‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് ഖ്യമന്ത്രിയുടെ ഓഫീസില്‍പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്. പക്ഷേ, അതിന്റെ പേരില്‍ സിപിഐഎമ്മിനെ .തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍ എസ് എസിനാവില്ല’ ബേബി വ്യക്തമാക്കി.
Anilkumar Kabani
ഇപ്പോൾ സഖാക്കളുടെ പ്രവർത്തിയും വിഴിപ്പ് അലക്കും കണ്ടാൽ കാണുന്നവർക്കും കേൾക്കുന്നവർക്കും നമ്മൾ വലിയ അപരാതം ചെയ്ത് അവരുടെ മുഖ്യ മന്ത്രിയെ പറ്റിയും മക്കളെ പറ്റിയും നമ്മൾ ഇല്ലാ വജനം പറഞ്ഞു ഇത് എല്ലാം നടത്തിയതും നടത്തിച്ചതും നമ്മളുടെ വിവരക്കേടുകെണ്ട് സംബവിച്ചു അല്ലതെ അവർക്ക് ഒരു തെറ്റും പറ്റി ഇല്ലെ എന്ന് പണ്ടു് മല കയറ്റൻ നടന്നിട്ട് മതിലുപണി തപോലെ ഞങ്ങളുടെ കൂടെയാണ് ജനം എന്ന് വരുത്തി തീർത്ത് പോലെ ഇപ്പോൾ പുതിയ തന്ത്രം ഇന്ത്യയിൽ നല്ല ഭരണം
ഈ പറയുംമ്പോൾ ഒന്നു ചന്തിക്കണം ഒന്നു തിരിഞ്ഞു നോക്കണം അപ്പൊൾ നറുന്നതും മണക്കുന്നതും അറിയാൻ പറ്റും